നേതാവെന്നത് മേലെഴുത്തല്ല; ചരിത്രമെഴുത്താണ്.
മാളികമുറിയിൽ സ്ഥാനാർഥികളായിരുന്ന മത്ഥ്യാസും ജോസഫും സ്ഥിതപ്രജ്ഞരായിരുന്നു. അവരുടെ നെറ്റി വിയർക്കുന്നില്ലായിരുന്നു, നെഞ്ചിടിക്കുന്നില്ലായിരുന്നു, താഴെ സിൽബന്ധികൾ ഓടിനടന്നു അപദാനങ്ങൾ അറിയിക്കുന്നില്ലായിരുന്നു; കാരണം സ്ഥാനമൊന്നും സ്വയമേവ സൃഷ്ടിക്കേണ്ടതല്ലെന്നു അവർക്കറിയാമായിരുന്നു. ‘വിളി’
Read more